ഓട്ടുരുളിയില്‍ വീഴുന്ന
കാലത്തിന്റെ
ജലത്തുള്ളി.
മിന്നുന്നുതൊക്കയും
തന്റേതെന്ന് മോഹിച്ച
തട്ടാന്റെ പെട്ടിലെ
കാക്കപൊന്ന്
വിചാരം.മനസ്സിന്റെ
നിഗൂഢതയില്‍
ചെന്നുപതിക്കുന്ന
ചിന്തയുടെ കനല്‍.
വാസ്തവം.
നടന്ന വഴിയേ
വാസ്തവം.
നടന്ന വഴിയേ
വീണ്ടും
യാഥാര്‍ത്ഥ്യം.
കണ്ണീര്‍.കടലിന്റെ
ആഴവും
തിരയുമില്ലാത്ത
ഉപ്പുജലം.
No comments:
Post a Comment